Elephant brutally beated resulted loss to life and property in palakkad

മദ്യപിച്ച പാപ്പാന്റെ മര്‍ദനം: ആനയിടഞ്ഞ് മതിലും പെട്ടിക്കടയും തകര്‍ത്തു
Posted on: 21 May 2010 Mathrubhumi daily


പാലക്കാട്: മദ്യപിച്ച രണ്ടാംപാപ്പാന്റെ മര്‍ദനത്തെത്തുടര്‍ന്ന് ഇടഞ്ഞ ആന വടക്കന്തറ കറുകോടിയില്‍ മൂന്ന് വീടിന്റെ മതില്‍ തകര്‍ത്തു. മറ്റൊരുവീടിന്റെ ഒരുഭാഗവും കടയും തകര്‍ത്തിട്ടുണ്ട്. അരമണിക്കൂറോളം പരിഭ്രാന്തിപരത്തിയ ആനയെ ഒടുവില്‍ പാപ്പാന്മാര്‍തന്നെ തളച്ചു.

ചാലിശ്ശേരിയിലെ മുള്ളത്ത് ഗണപതിയെന്ന ആനയാണ് ഇടഞ്ഞത്. വ്യാഴാഴ്ച നാലിനാണ് സംഭവം. കറുകോടിയില്‍ ഉത്സവത്തിന് ബുധനാഴ്ചയാണ് ആനയെത്തിയത്. ഉത്സവംകഴിഞ്ഞ് വ്യാഴാഴ്ച മടങ്ങാനിരിക്കെ ജെയ്‌നിമേട് ഇ.എസ്.ഐ. ആസ്​പത്രിക്ക് പിറകില്‍ കാസിംകോളനിയില്‍ തളച്ചിരിക്കയായിരുന്നു.

രണ്ടാംപാപ്പാന്‍ മദ്യപിച്ചശേഷം ആനയെ മര്‍ദിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് ആന ഇടഞ്ഞോടി. കോളനിയിലെ ഇബ്രാഹിമിന്റെ വീടിന്റെ ഒരുഭാഗവും മതിലുമാണ് ആദ്യം തകര്‍ത്തത്. സമീപത്തെ അത്തീക്കിന്റെ വീടിനുമുന്നിലെ പെട്ടിക്കട, മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന നാല് സൈക്കിളുകള്‍, സുലൈമാന്റെ വീടിന്റെ മതില്‍ എന്നിവയും തകര്‍ത്തു. പിന്നീട് ജെയ്‌നിമേട് മെയിന്റോഡിലെത്തിയ ആന പാലത്തിനടുത്ത വെല്‍ഡിങ് വര്‍ക്‌ഷോപ്പിനുള്ളിലേക്ക് കയറി. ഇവിടത്തെ ഓഫീസും തകര്‍ത്തു.

ഓടാന്‍ കഴിയാതെ കെട്ടിടത്തിനിടയില്‍ കുടുങ്ങിയ നിലയിലായ ആനയെ ഒന്നാംപാപ്പാനും രണ്ടാംപാപ്പാനും ചേര്‍ന്ന് തളയ്ക്കുകയായിരുന്നു. വിവരമറിഞ്ഞ് നോര്‍ത്ത് എസ്.ഐ.യുടെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി. ആനയിടയുന്ന സമയത്ത് ഒന്നാം പാപ്പാന്‍ സ്ഥലത്തുണ്ടായിരുന്നില്ല. ആനയിടഞ്ഞ് ഓടിയതോടെ രണ്ടാം പാപ്പാനും നാട്ടുകാരും ആനയുടെപിറകെതന്നെ ഉണ്ടായിരുന്നു. വിവരമറിഞ്ഞ് ഒന്നാംപാപ്പാനും എത്തി. ജെയ്‌നിമേട് മെയിന്റോഡില്‍ ആനയെത്തിയപ്പോഴേക്കും വണ്ടികള്‍നിര്‍ത്തി. നാട്ടുകാരും പിറകെക്കൂടി. ഇതോടെ പ്രധാനറോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. പോലീസ് ഇടപെട്ടാണ് ഗതാഗതം നിയന്ത്രിച്ചത്.

------------------------------

Malayala Manorama News
Story Dated: Friday, May 21, 2010 22:8 hrs IST
§¿E æµÞOX ÈÞGáµÞæø ÍàÄßÏßÜÞÝíJß


ÉÞÜAÞ¿í: ÉGÞMµW È·ø¢ ÕßùMß‚í ¼ÈÕÞØ çµdwB{ßÜâæ¿ §¿çEÞ¿ßÏ æµÞOX ÈÞGáµÞæøÏᢠÕàGáµÞæøÏᢠÍàÄßÏáæ¿ ÎáZÎáÈÏßÜÞÝíJß. Õ¿ALù µùáçµÞ¿ßÏßW ÈßKí §¿E ¦È çÄÞG¢ ÕÝß è¼ÈßçÎ¿í §®Øí° ¦ÖáÉdÄßAá ØÎàÉ¢ çÆÖàÏÉÞÄÏßçÜAí µÏùß ²ÞG¢ ¦ø¢Íßæ‚CßÜᢠÈâùáÎàxV ¥µæÜÕ‚í ÉÞMÞXÎÞV Ä{‚á. ¼ÈÕÞØ çµdwJßÜâæ¿ ÈÞGáµÞæø ÕßùMß‚á ÉÞE æµÞOX Õà¿áZæMæ¿ ÄµVJí ÈÞÖÈ×í¿B{á¢ ÕøáJß. ÄãÖâV ºÞÜßçÛøß ÎáUJí ·ÃÉÄßæÏK ¦ÈÏÞÃí §KæÜ èÕµßGí 4.15 Èí §¿EÄí.µùáçµÞ¿ßÏßW ©rÕJßæÈJß‚ ¦ÈæÏ §KæÜ èÕµßGí æµÞIáçÉÞµÞÈßøßçAÏÞÃí §¿ÏW.

ØÎàÉæJ ÕàGáµÞV ÈWµßÏ æÕU¢ µá¿ß‚á æµÞIßøßAáKÄßÈßæ¿ ÉÞMÞX Õ¿ß ©ÉçÏÞ·ß‚í ¦ÈæÏ µáJßÏÄÞÃí dÉçµÞÉÈJßÈá µÞøÃæÎKí ÈÞGáµÞV ÉùEá. §çÄÞæ¿ §¿E ¦È çÄÞG¢ ÕÝß è¼Èßçοí çùÞÁßçÜAí Õ‚áÉ߿߂á. Éßùçµ ÕßÕøÎùßæEJßÏ ÈÞGáµÞøá¢ æÉÞÜàØá¢. çÆÖàÏÉÞÄÏßçÜAí µÏùßÏ æµÞOX ØáÙVÌÞÈáÕßæa æÉGßA¿ ĵVJá. ØÎàÉæJ ¦ØßÏÞÈÏáæ¿ Õà¿ßæa ²øá ÕÖÕᢠ¦ÈÏáæ¿ ÉøÞdµÎJßW ĵVKá. §Õßæ¿ ÈßVJßÏßGßøáK ÈÞÜá èØAß{ᢠ¦È ĵVJá.æÉGßA¿ ĵVAáçOÞZ ×àxá ÄGß ¦ÈÏíAᢠÎáùßÕáÉxß. ¦È Õà¿á ĵVAáKÄá µIí ¦ØßÏÞÈÏáæ¿ ÕàGáµÞV ³¿ßøfæM¿áµÏÞÏßøáæKKí ÈÞGáµÞV ÉùEá.

è¼ÈßçÎ¿í µWÉÞJß ÉáÝ
ÉÞÜJßÈá ØÎàÉJí Õ‚í ØíÅÜæJJßÏ ²KÞ¢ ÉÞMÞX ¦ÈæÏ Ä{‚á. ¼ÈÕÞØ çµdwJßÜâæ¿ §¿çEÞ¿áçOÞÝᢠ¦È ÈÞGáµÞæø ©ÉdÆÕ߂߈. Ä{‚ ¦ÈæÏ çÄÞGJáæµÞIá ÕKí æÕU¢ ºàxß‚í ÖÞLÈÞAßÏçÖ×¢ æµÞIáçÉÞÏß. ØìJí Øß°; Õß.®Øí.ÎáÙNÆí µÞØß¢, çÈÞVJí ®Øí°; ¼ß.®Øí.øÄà×í ®KßÕøáæ¿ çÈÄãÄbJßW ÕX æÉÞÜàØá¢ ØíÅÜæJJßÏßøáKá.

Comments

Popular posts from this blog

Save Nellimapathy by merging into Parambikulam Tiger Reserve

Status of Wild Elephants in southern India - News published by IANS

Elephant task force final report published